
സ്വദ്റുൽ അഫാളിൽമൗലാനാസയ്യിദ് മുഹമ്മദ്നഈമുദ്ദീൻ മുറാദാബാദി
വിശുദ്ധ ഖുർആൻ പഠനത്തിനായിനാലാം വയസ്സിൽ ആ കുട്ടി ഓതാൻ ചേർന്നു.ഒരിക്കൽ ആ മദ്റസക്കരികിലൂടെഒരു സാത്വികൻ കടന്ന് പോയപ്പോൾ , മദ്റസയിൽ കയറി ആ കുട്ടിയെ ചൂണ്ടി ഉസ്താദിനോട് പറഞ്ഞു, “ആ കുട്ടിയോട് കാർക്കശ്യത്തോടെ പെരുമാറരുത്. വളരെ ഔന്നിത്യമുള്ള വ്യക്തിത്വമായി മാറുന്ന കുട്ടിയാണത്. “ ഉസ്താദു ശുഅറാഅ മൗലാനാ സയ്യിദ് മുഈനുദ്ദീൻ മുറാദാബാദി തങ്ങളുടെ മകനായ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി ആയിരുന്നുആ കുട്ടി. എട്ടാമത്തെ വയസ്സിൽആ കുട്ടി ഖുർആൻ മനഃപാഠം പഠിച്ചു. ചെറുപ്രായത്തിൽ തന്നെ ഉന്നതമായവിദ്യകളെല്ലാം സമ്പാദിച്ചു. ഒത്തിരിരചനകൾ…